സി പി എം നേതാവ് സൈമൺ ബ്രിട്ടോ (64) അന്തരിച്ചു.കേരള ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ചു തീർത്ത ഒരു വ്യക്തിത്തമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സൈമൺ ബ്രിട്ടോ. എസ്എഫ്ഐ നേതാവായിരിക്കെ കെ എസ് യു പ്രവർത്തകരുടെ കുത്തേറ്റ് അരയ്ക്ക് താഴെ തളർന്നു ദീർഘകാലമായി വീൽ ചെയറിലായിരുന്നു ജീവിതം മുഴുവനും. അദ്ദേഹം ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു.രണ്ട് നോവലുകൾ രചിച്ചിട്ടുണ്ട്. തളരാത്ത പോരാട്ട വീര്യത്തിന്റെ പ്രതീകമായിരുന്നു ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ് എഫ് ഐ യുടെ സൈമൺ ബ്രിട്ടോ ചക്രകസേരയിൽ ഇനി ഉണ്ടാവില്ല
Related Post
-
പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്സ് പടരുന്നു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട : ജില്ലയിൽ ചിക്കൻപോക്സ് പടരുന്നതായി റിപ്പോർട്ടുകൾ, വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണം. രോഗബാധിതരായുള്ളവർ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ…
-
കേരളത്തില്‍ ചൊവ്വാഴ്ച റമദാന് വ്രതാരംഭം
കൊച്ചി, മാര്‍ച്ച് 10, 2024: തിങ്കളാഴ്ച വൈകുന്നേരം മാസപ്പிறവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ചൊവ്വാഴ്ച, മാര്‍ച്ച് 12 ന് റമദാന്…
-
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി…