ഞായർ. നവം 9th, 2025
pm

മുംബൈ: കിയെർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം തുടരുന്നു. സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ​ഗുണകരമായെന്ന് സന്ദർശനത്തിനു ശേഷമുള്ള സംയുക്ത പ്രസ്ഥാവനയിൽ മോദിയും സ്റ്റാർമറും വ്യക്തമാക്കി. പത്ത് വര്‍ഷത്തെ കര്‍മ്മപദ്ധതിയായ വിഷന്‍2-035 അനുസരിച്ചുള്ള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനമാണ് പ്രധാനമായും ചർച്ചയായത്. യുകെയിലെ 9 സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകളാരംഭിക്കും. നേരത്തേയുണ്ടായ കരാറനുസരിച്ച് ​ഗുരു​ഗ്രാമിൽ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ​ഇസ്രായേൽ പലസ്തീൻ യുദ്ധവും റഷ്യ യുക്രൈൻ യുദ്ധവും ചർച്ചയായി. കിയെർ സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യയും ബ്രിട്ടൻ ബന്ധങ്ങൾ ശക്തമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നു.

100-ലധികം ബ്രിട്ടീഷ് ബിസിനസ് പ്രമുഖരടങ്ങുന്ന സംഘമാണ് സ്റ്റാര്‍മറിനൊപ്പം ഇന്ത്യയിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയോടൊപ്പമുള്ളത്. സ്കോച്ച് വിസ്കി കമ്പനികളും സംഘത്തിലുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാ​ഗമായി വിസ്കിയുടെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞിരുന്നു.

british pm india visit

By admin

eskort mersin - Antalya iş ilanı -
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Kablo geri sarma ürünleri - likit - Mersin nakliyat - Mersin şehirler arası nakliyat - misty casino - ankara escort kadınlar - ankara escort - Antalya hotel transfer - funbahis - tümbet