സിൽക്ക് സ്മിതയായി ദീപ്തി

മലയാളത്തിന്റെ  മാദകറാണിയായിരുന്നു സിൽക്ക് സ്മിത. മികച്ച അഭിനയേത്രി. ഇന്നും ശരാശരി മലയാളിക്ക് സിൽക്ക് സ്മിത എന്നു കേട്ടാൽ ‘സ്ഫടികം’ ചിത്രത്തിലെ മോഹൻലാലിനൊപ്പമുള്ള “ഏഴിമലപ്പൂഞ്ചോല” എന്ന ഗാനമാണ് മനസിലേക്കെത്തുക.സില്ക്ക് കടിച്ച് ഒരു ആപ്പിൾ 25000 രൂപക്ക് വരെ വിറ്റു പോയ കാലം ഉണ്ടായിരുന്നു.എന്നാൽ  കാലം കഴിയുന്നതോടൊപ്പം സിൽക്ക് സ്മിത എന്ന വ്യക്തിയേയും കലാകാരിയേയും കുറിച്ചുള്ള അഭിപ്രായങ്ങൾ പാടേ മാറി. എത്രത്തോളം ബോൾഡ് ആൻ്റ് ബ്യൂട്ടിഫുള്ളായി തൻ്റേടത്തോടെ തനിക്ക് വെച്ചുനീട്ടപ്പെട്ട കഥാപാത്രങ്ങളെ സ്വീകരിച്ചുവോ, അത്രത്തോളം തന്നെ മറ്റുള്ളവരാൽ അവഗണിക്കപ്പെട്ട്, ചൂഷണം ചെയ്യപ്പെട്ട് ഒടുവിൽ ആത്മഹത്യ ചെയ്ത അഭിനേത്രി. ആ മരണത്തെക്കുറിച്ച് പോലും ഇന്നും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. .
ആ ഏഴിമല പൂഞ്ചോലയാണ്‌ സില്ക്കിനായി ആരാധിക ഇപ്പോൾ  പുനരാവീഷ്കരിച്ചത്. സമർപ്പിക്കുന്നത്. 
ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ ദീപ്തി സില്ക്കിന്റെ തനി ഡ്യൂപ്പായി മാറി. ദീപ്തി പറയുന്നത് ഇങ്ങിനെ…എന്നോ ഉള്ളിൽ കയറിക്കൂടിയ ആഗ്രഹത്തിനൊപ്പം, കിരൺ ചേട്ടനും, ഫോട്ടോഗ്രാഫറായ ജിയോയും സാനിയയും പിന്നെ മനീഷും  തന്ന പിന്തുണയുമായപ്പോഴാണ് ശ്രമിച്ചു നോക്കാം എന്നൊരു ധൈര്യം തോന്നിയത്. ട്രാൻസ്‌ജെൻഡർ ആയ എനിക്ക് ഇത് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയെ ദൂരീകരിക്കാൻ ഇവരെല്ലാവരും തന്ന സപ്പോർട്ട് വളരെയധികമാണ്. ഇത് ഇത്രയും സക്സസ് ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.പിന്നെ ഞാൻ മെലിഞ്ഞിട്ട് ആയതുകൊണ്ട് ഇത് എത്തിക്കാൻ ആകുമോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോ

admin:
Related Post