HomeMoviesനാട്ടു നാട്ടു നൃത്തചിത്രികരണത്തിന്റെ പിന്നിലെ കഥകൾ പ്രേം രക്ഷിത് പറയുന്നു

നാട്ടു നാട്ടു നൃത്തചിത്രികരണത്തിന്റെ പിന്നിലെ കഥകൾ പ്രേം രക്ഷിത് പറയുന്നു

ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ നേടിയ ‘നാട്ടു നാട്ടു ‘ എന്ന ന്യത്ത ചിത്രികരണത്തിന്റെ പിന്നിലെ കഥകൾ വെളിപ്പെടുത്തി നൃത്തസംവിധായകൻ പ്രേം രക്ഷിത് . നടന്മാരായ ജൂനിയർ എൻ ടി ആറിനും നാട്ടു നാട്ടിന്റെ ഷൂട്ടിംഗ് പുർ ത്തിയാക്കാൻ ഏകദേശം 20 ദിവസമെടുത്തു. അവർ നൃത്തചിത്രികരണം നടത്തിയത് ബ്രേക്കില്ലാതെയാണെന്ന് പ്രേം രക്ഷിത് പറയുന്നു. ഗാനത്തിന്റെ ഹൂക്ക് സ്റ്റെപ് കൊറിയോഗ്രാഫി  ചെയ്യാൻ എഞ്ചിനീയറിംഗ് ചെയ്യാനുമായി താൻ രണ്ടു മാസത്തോളമെടുത്തു.

ആ പ്രഖ്യാപനം വന്നപ്പോൾ ഞാൻ ബ്ലാങ്ക് ആയി, ഒന്നര മണിക്കുറിലധികം ഞാൻ എന്റെ ശുചിമുറിയിൽ കയറി കരഞ്ഞു. രാജാമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. ഞാൻ വളരെ സന്തോഷവന്നാണ്. രണ്ടു കഴിവുള്ള നായകന്മാരുടെയും കുറിച്ചു പ്രേം പറയുന്നു. കീരവാണിയുടെ സംഗീതം അതിനു മറ്റു കൂട്ടി നിരവധി ബ്ലോക്ക്‌ബസ്റ്റർ തെലുങ്ക് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രേം, ഗാനം ഗോൾഡൻ ഗ്ലോബ്  നേടിയതിന്റെ സന്തോഷത്തിലാണ്.

ഷൂട്ടിംഗിന് മുന്നേ എന്നോട് രാജാമൗലിസാർ പറഞ്ഞു എന്ത് തരം 

പാട്ടാണ്, എന്താണ് ആശയം, അങ്ങനെ എല്ലാം. നൃത്തത്തിനു ചുവടു ഒരുക്കാൻ പ്രേം 2 മാസം ചെലവഴിച്ചു. അഭിനേതാക്കൾ ഇടവേള ചോദിച്ചില്ല കാരണം അവരുടെ അർപ്പണബോധമാണ്. പാക്ക് അപ്പ്‌ കഴിഞ്ഞു രാജാ മൗലിസാർ ഞങ്ങളോടൊപ്പം റിഹേഴ്സൽ ചെയ്യാറുണ്ടായിരുന്നു.രാവിലെ 6മണിക്ക് ഉണരുക്കയും രാത്രി 10 മണിക്ക് ഉറങ്ങുകയും ചെയ്യുന്ന ഷെഡ്യൂൾ ആയിരുന്നു. വളരെ വലിയ കഠിനാദാനം ചെയ്താണ് ആ ഗാനം ഉണ്ടാക്കിയത്.

റംമും ജൂനിയർ എൻ ടി ആറും അവരുടെ നൃത്തവൈദഗ്ധ്യത്തിനു പേര് കേട്ടവരാണ്. ഒരാൾ സിംഹവും മറ്റേആൾ ചീറ്റയുമാണ്. അവർ രണ്ടു പേരും നല്ല നർത്തകരുമാണ്. ജനുവരി 24 ന് ഓസ്കാർ നോമിനേഷൻ പ്രഖ്യാപിക്കാൻ ഇരിക്കെയാണ്, വലിയ ലക്ഷ്യങ്ങളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് മൗലിയും ടീമും. ഒരു ഇന്ത്യകാരാനെന്നുള്ളത്തിൽ എനിക്കു അഭിമാനമുണ്ട്. ഇപ്പോ ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചു. ഞങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്നു  എനിക്കു തോനുന്നു എന്ന് പ്രേം പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular