Home Blog Page 139

Underdog Team Triumphs in a Thrilling Final Match

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore. Saepe in recusandae harum molestias quo.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Primis auctor sitin faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

Donec sollicitudin molestie malesuada. Nulla quis lorem ut libero.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore. Saepe in recusandae harum molestias quo.

Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia. Curae onec velit neque, auctor sit. Vivamus magna justo, lacinia eget consectetur sed, convallis at tellus. Proin eget tortor risus. Mauris blandit aliquet elit, eget tincidunt nibh pulvinar.

ഇനി ലുലുവിൽ മാമ്പഴക്കാലം: ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കമായി

0

കൊച്ചി: മാമ്പഴങ്ങളുടെ ഉത്സവകാലവുമായി ലുലു മാം​ഗോ ഫെസ്റ്റിന് തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 40 ലധികം വരുന്ന മാമ്പഴങ്ങളുമായിട്ടാണ് മാ​ഗോ ഫെസ്റ്റ് തുടങ്ങിയത്. മാ​മ്പ​ഴം കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മാ​മ്പ​ഴ വൈ​വി​ധ്യ​ങ്ങ​ളാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. കൂടാതെ വിദേശ രാജ്യങ്ങളിൽ ലഭ്യമായ മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്. മാ​ഗോ ഫെസ്റ്റ് നടന്മാരായ റിയാസ് ഖാനും ഹേമന്ദ് മേനോനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റിലെ പവലിയൻ സന്ദർശിച്ച താരങ്ങൾ മാമ്പഴങ്ങൾ രുചിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് , ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , എന്നിവർ സന്നിഹിതരായി. മാം​ഗോ ഫെസ്റ്റ് 18ന് അവസാനിക്കും.

Lulu Mango fest

ഗോഡ്സില്ല x കോംഗ്: സൂപ്പർനോവ – പുതിയ ചിത്രം പ്രഖ്യാപിച്ചു

0

ലെജൻഡറി പിക്ചേഴ്സിന്റെ മോൺസ്റ്റർവേർസ് ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രമായ ഗോഡ്സില്ല x കോംഗ്: സൂപ്പർനോവ 2027 മാർച്ച് 26-ന് തീയറ്ററുകളിൽ എത്തും. ഗ്രാന്റ് സ്പുട്ടോർ (I Am Mother) സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ നിർമാണത്തിലാണ്.

ഔദ്യോഗിക ഗോഡ്സില്ല x കോംഗ് X അക്കൗണ്ടിൽ പ്രഖ്യാപനം പങ്കുവെച്ചു: “നിന്റെ കോൾ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. #GodzillaXKong: Supernova | ഇപ്പോൾ നിർമാണത്തിൽ. 2027 മാർച്ച് 26-ന് തീയറ്ററുകളിൽ. ടൈറ്റൻ സൈറ്റിംഗ് റിപ്പോർട്ട് ചെയ്യൂ. (240) MON-ARCH എന്ന നമ്പറിൽ വിളിക്കൂ.” പോസ്റ്റ് വൈറലായി, ആരാധകർ ആവേശം പ്രകടിപ്പിച്ചെങ്കിലും ഗോഡ്സില്ലയ്ക്ക് കൂടുതൽ പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ടു. “ഗോഡ്സില്ലയ്ക്ക് കൂടുതൽ സ്‌ക്രീൻ ടൈം വേണം, കഴിഞ്ഞത് നിരാശാജനകമായിരുന്നു,” എന്ന് ഒരാൾ കുറിച്ചു.

ചിത്രം ഒരു ലോകനാശ ഭീഷണിയെ നേരിടുന്ന ഗോഡ്സില്ലയെയും കോംഗിനെയും പുതിയ മനുഷ്യ കഥാപാത്രങ്ങളോടൊപ്പം അവതരിപ്പിക്കും. കൈറ്റ്‌ലിൻ ഡെവർ, ജാക്ക് ഒ’കോണൽ, ഡെൽറോയ് ലിൻഡോ, മാത്യു മോഡിൻ, അലീഷ്യ ഡെബ്‌നാം-കേറി, സാം നീൽ, ഡാൻ സ്റ്റീവൻസ് (ട്രാപ്പർ ബീസ്‌ലിയായി തിരിച്ചെത്തുന്നു) എന്നിവർ അഭിനയിക്കുന്നു. ഷാങ്-ചിയുടെ ഡേവ് കലഹാം തിരക്കഥ രചിച്ചിരിക്കുന്നു.

2014-ലെ ഗോഡ്സില്ല മുതൽ തുടങ്ങിയ മോൺസ്റ്റർവേർസിൽ കോംഗ്: സ്കൾ ഐലൻഡ്, ഗോഡ്സില്ല: കിംഗ് ഓഫ് ദി മോൺസ്റ്റേഴ്‌സ്, ഗോഡ്സില്ല vs. കോംഗ്, ഗോഡ്സില്ല x കോംഗ്: ദി ന്യൂ എംപയർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, നെറ്റ്ഫ്ലിക്സിന്റെ സ്കൾ ഐലൻഡ് ആനിമേറ്റഡ് സീരീസും ആപ്പിൾ ടിവി+ന്റെ മോണാർക്ക്: ലെഗസി ഓഫ് മോൺസ്റ്റേഴ്‌സും ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്.

ഗോഡ്സില്ല x കോംഗ്: ദി ന്യൂ എംപയർ ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ വിജയമായിരുന്നു, ലോകമെമ്പാടും $570 മില്യൺ സമ്പാദിച്ചു. സൂപ്പർനോവ മറ്റൊരു ടൈറ്റൻ യുദ്ധത്തിന് വേദിയൊരുക്കുകയാണ്

ഫിക്കി യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു

0
കൊച്ചി;   ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. 2025- 26 കാലയളവിലേക്കാണ് വീണ്ടും നിയമനം നൽകിയത്. ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023 ൽ നിയമിതനായ അദീബ് അഹമ്മദ്  തന്റെ പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിന് വേണ്ടി പ്രധാന പങ്ക് വഹിച്ചിരുന്നു.

ഫിക്കി അറബ് കൗൺസിൽ ചെയർമാൻ എന്ന നിലിയിൽ  അദീബ് അഹമ്മദ് ഫിക്കിയുടെ  ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും  തുടരും.  അതോടെ ഫിക്കിയുടെ  ദേശീയ, അന്തർദേശീയ തലങ്ങളിലുളള സംഘടനയുടെ വിശാലമായ നയരൂപീകരണത്തിനും  അദ്ദേഹത്തിന് പങ്കാളിത്തം വഹിക്കാനാകും.

ഇന്ത്യ-മിഡിൽ ഈസ്റ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്  ഫിക്കി അറബ് കൗൺസിൽ നിർണായക പങ്കാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ ദുബൈ എക്സ്പോ സിറ്റിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചത് മികച്ച നേട്ടയമായിരുന്നു. അത് വഴി ഏഷ്യ- പസഫിക് സിറ്റീസ് സമ്മിറ്റ് (APCS) 2025 ഉൾപ്പെടെയുള്ള പ്രധാന പരിപാടികളിൽ ദീർഘകാല സഹകരണത്തിന് വഴിയൊരുക്കി.

രാജസ്ഥാൻ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപ കേന്ദ്രീകൃത പ്രതിനിധി സംഘങ്ങളെ യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിപ്പിക്കാനും  ഫിക്കി അറബ് കൗൺസിൽ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.  കൂടാതെ ദുബായിൽ ഫിക്കിയുടെ ഓഫീസ് ആരംഭിച്ചതും അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള നേട്ടമാണ്.

വരും വർഷങ്ങളിൽ  യുവ സംരംഭകർക്കും,  അവരുടെ  സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ അവസരം ഒരുക്കുവാനും, അതോടൊപ്പം   ഇന്ത്യയുലെ ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ജി.സി.സി വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുകയുമാണ്  ലക്ഷ്യമെന്ന് അദീബ് അഹമ്മദ് അറിയിച്ചു. കൂടാതെ മിഡിൽ ഈസ്റ്റിലെ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും അദീബ് അഹമ്മദ്  കൂട്ടിച്ചേർത്തു.

യുഎഇ, ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്  എംഡി ആണ് അദീബ് അഹമ്മദ്.  ഇത് കൂടാതെ ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്‌സിനും അദ്ദേഹം നേതൃത്വം നൽകുന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളാണ്  ലുലു ഫോറെക്സ്, ലുലു ഫിൻസെർവ്വ് എന്നിവ.

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; . 99.5 ശതമാനം വിജയം

0

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 424583 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടി. 99.5 ശതമാനം ആണ് വിജയശതമാനം. 61449 കുട്ടികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.87). വിജയശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്(4115 കുട്ടികൾ). കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം.

SSLC exam result 2025

ചൈനീസ് വ്യാളിയിൽ തകർന്ന് ടെസ്ല; ബി.വൈ.ഡി മസ്കിന് തലവേദന

0

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിയുടെ വളര്‍ച്ചയോടെ ടെസ്‌ലയുടെ തകരുകയാണ്. ബിവൈഡിയുടെ വളര്‍ച്ച ടെസ്‌ലയുടെ തളര്‍ച്ചയ്ക്ക് കാരണമായെന്നാണ് ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പോലും തെളിയിക്കുന്നത്. ടെസ്‌ല ചൈനയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ ഇടിവാണ് ഏപ്രില്‍ മാസത്തില്‍ ഉണ്ടായിരിക്കുന്നത്.

യൂറോപ്പിലും പശ്ചിമേഷ്യയിലും ടെസ്‌ലയുടെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിവരം. ബിവൈഡി പോലെയുള്ള ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ വാഹനം കൂടുതല്‍ ജനപ്രിയമായതിന് പുറമെ, ടെസ്‌ലയുടെ സിഇഒ ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയ നിലപാടുകളും യൂറോപ്പില്‍ ടെസ്‌ലയുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ രാഷ്ട്രീയ നിലപാടുകളും ഇവരുടെ സ്ഥാനാര്‍ഥികളോടുമുള്ള അടുപ്പവും ഉപയോക്താക്കളെ ടെസ്‌ല ബ്രാന്റില്‍നിന്ന് അകറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

ടെസ്‌ലയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്ന ഈ ഇടിവ് ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ഏഴ് മാസമായി ടെസ്‌ല ചൈനയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകളുടെ വില്‍പ്പന കുത്തനെ ഇടിയുകയാണ്. ചൈന പാസഞ്ചര്‍ കാര്‍ അസോസിയേഷന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ചൈനയില്‍ നിര്‍മിക്കുന്ന മോഡല്‍ 3, മോഡല്‍ വൈ വാഹനങ്ങളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതിയും ചൈനയിലെ വില്‍പ്പനയും മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 25.8 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. 58,459 യൂണിറ്റാണ് ഏപ്രില്‍ മാസത്തിലെ ആകെ വില്‍പ്പന.

BYD’s growth has contributed to Tesla’s decline

പാക് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് കവചമൊരുക്കിയ ‘സുദർശൻ ചക്ര’; ഇവൻ റഷ്യ ഇന്ത്യക്ക് സമ്മാനിച്ച വജ്രായുധം

0

പാക് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് കവചമൊരുക്കിയ ‘സുദർശൻ ചക്ര’. ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടികളിൽ നിന്ന് രാജ്യത്തിന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷാകവചം തീർത്ത ‘എസ്‌ 400’ എന്ന സുദർശൻ ചക്ര ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉപരിതല-വിമാന മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയാണ് ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത്. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ തരത്തിലുള്ള വ്യോമാക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള കഴിവ് എസ്-400നുണ്ട് എന്നതാണ് പ്രതേകത. ഇവ കൂടാതെ ആളില്ലാ വിമാനങ്ങൾ, വേഗത്തിൽ സഞ്ചരിക്കുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെയും നേരിടാൻ കഴിയും. ദീർഘദൂര ശേഷിയുള്ളതിനാൽ നാറ്റോ അംഗങ്ങൾ S-400 നെ ഒരു പ്രധാന ഭീഷണിയായാണ് കാണുന്നത്.

എസ്എ-21 ഗ്രോളർ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400ന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. മിസൈൽ ലോഞ്ചറുകൾ, ശക്തമായ ഒരു റഡാർ, ഒരു കമാൻഡ് സെന്റർ. 600 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റർ പരിധിയിൽ വസ്തുക്കളെ ലക്ഷ്യമിടാനും തടയാനും എസ്-400 ന് കഴിയും. ഇതിനൊപ്പം 360-ഡിഗ്രി റഡാറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഭീഷണികൾക്കെതിരെ വേഗത്തിൽ വിവിധ തലങ്ങളിലുള്ള പ്രതികരണം നൽകുന്നു. ഇന്ത്യയ്ക്ക് നാല് എസ്-400 സ്ക്വാഡ്രണുകളുണ്ട്. പത്താൻകോട്ട് മുതൽ ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ഒന്ന്. മറ്റൊന്ന് രാജസ്ഥാനിലെയും ഗുജറാത്തിലെയും തന്ത്ര പ്രധാന പ്രദേശങ്ങളെയാണ് സംരക്ഷിക്കുന്നത്.

1980-കളുടെ തുടക്കത്തിൽ എസ്-200 മിസൈൽ സംവിധാനത്തിന് പകരമായാണ് എസ്-400 വികസിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ ആലോചന തുടങ്ങുന്നത്. എന്നാൽ ഉയർന്ന ചെലവും ക്രൂയിസ് മിസൈലുകളുടെ ഭീഷണി നേരിടാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാണിച്ച് കാരണം പദ്ധതിക്ക് അനുമതി ലഭിച്ചില്ല. ശേഷം 1980-കളുടെ അവസാനത്തിലാണ് ട്രയംഫ് എന്ന രഹസ്യനാമത്തിൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. ആദ്യം ക്രൂസി മിസൈലുകളെയും വിമാനങ്ങളെയും സ്റ്റെൽത്ത് വിമാനങ്ങളെയും നേരിടാൻ കഴിവുള്ള സംവിധാനമായാണ് വികസിപ്പിച്ചെടുത്തത്.

1991 ഓഗസ്റ്റ് 22-ന് ട്രയംഫ് പദ്ധതിക്ക് സോവിയറ്റ് സർക്കാർ അംഗീകാരം നൽകി. പക്ഷേ സോവിയറ്റ് യൂണിയന്റെ പദ്ധതിയെ വീണ്ടും സ്തംഭനാവസ്ഥയിലാക്കി. പിന്നീട് 1993 ജനുവരിയിൽ റഷ്യൻ വ്യോമസേന വീണ്ടും പദ്ധതി പ്രഖ്യാപിക്കുകയും 1999 ഫെബ്രുവരി 12-ന് വിജയകരമായ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. തുടക്കത്തിൽ 2001-ൽ വിന്യാസം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ 2007 വരെ വൈകി. റഷ്യൻ സായുധ സേന, ഇന്ത്യ ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളാണ് ഇത് ഉപയോ​ഗിക്കുന്നത്.

എസ്-400 മിസൈൽ സംവിധാനം വാങ്ങിയ ആദ്യ രാജ്യമാണ് ചൈന. 2014ലാണ് ചൈന റഷ്യയിൽ നിന്ന് എസ്-400 വാങ്ങിയത്. ഇതിന് പിന്നാലെയാണ് 2018 ഒക്ടോബറിൽ, എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പു വച്ചത്. അമേരിക്കയുടെ കടുത്ത അതൃപ്തി മറികടന്നാണ് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധസംവിധാനം വാങ്ങിയത്.

india managed to foiled Pakistan’s attacks with the help of its Sudarshan air defence system S 400

ഇന്ത്യക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കി പാകിസ്ഥാന്‍; സാമ്പത്തികമായി തകർന്നിട്ടും പിന്നോട്ടില്ല; യു.എന്നിനോട് സഹായം അഭ്യർത്ഥിച്ചു

0

കറാച്ചി: ഇന്ത്യക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കി പാകിസ്ഥാന്‍. ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് പറഞ്ഞു. അൽ ജസീറ ചാനൽ അഭിമുഖത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ആക്രമണങ്ങൾ തുടരുമ്പോൾ കനത്ത തിരിച്ചടി നേരിട്ടിട്ടും പിൻമാറാതെ വീണ്ടും ആക്രമണ ഭീഷണി മുഴക്കുകയാണ് പാകിസ്ഥാൻ.

78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തില്‍ ആരോപിച്ചു. അതിനിടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇന്ത്യയ്ക്കെതിരായ പ്രകോപനം തുടരുമ്പോഴും ആഭ്യന്തരമായി ആടിയുലയുകയാണ് പാകിസ്ഥാൻ ഭരണകൂടം. പ്രധാനമന്ത്രി ഷബഹാസ് ഷെരീഫിനെ രഹസ്യ താവളത്തിലേക്ക് മാറ്റി.സൈനിക തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രഹരമേല്‍പ്പിക്കാന്‍ ഉറപ്പിച്ച് ഇന്ത്യ. ഐഎംഎഫ് സഹായങ്ങള്‍ പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കം ഇന്ത്യ തുടങ്ങി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വാഷിംഗ്ടണില്‍ യോഗം ചേരാനിരിക്കെയാണ് പാകിസ്ഥാന് ഇനി സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ലെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്. സാമ്പത്തിക സഹായം വാങ്ങി അതിജീവിക്കുന്ന പാകിസ്ഥാന്‍ ഈ പണമെല്ലാം എങ്ങനെയാണ് ഭീകരരെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഇന്ത്യ ആഗോള സംവിധാനത്തിന്‍ മുന്നില്‍ അറിയിക്കുന്നത്.

പാകിസ്ഥാന്‍ ഐഎംഎഫിന്റെ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് വായ്പ ആവശ്യപ്പെട്ടത്. 10,000 കോടിയുടെ വായ്പയാണ് പാകിസ്ഥാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്. പാകിസ്താന് 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ കൂടിയാണ് ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഐഎംഎഫ് സഹായം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാന്‍ തീരുമാനിച്ചതോടെ ഞെരുക്കപ്പെട്ട സമ്പദ് വ്യവസ്ഥ പാകിസ്ഥാന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയുടെ നിര്‍ണായക നീക്കം ഐഎംഎഫ് ഫണ്ട് പാകിസ്ഥാന് കിട്ടുന്നത് എതിര്‍ക്കുക മാത്രമല്ല ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാനെ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചു. കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.സൈനിക നടപടിക്ക് പിന്നാലെ പാകിസ്താന് സാമ്പത്തികമായും ശ്കതമായ പ്രഹരമേല്‍പ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥ, ഒരു നീണ്ട സൈനിക സംഘട്ടനത്തിന് അനുയോജ്യമല്ലെന്നതും പാകിസ്ഥാനെ പിന്നോട്ടടിക്കുന്നുണ്ട്.

pakistani Army shell attack to india

റാംപില്‍ വിപ്ലവം തീര്‍ത്ത് ലുലു ഫാഷന്‍ വേദി; സ്വപ്‌നം നിറവേറ്റി ചുവടുവച്ച് കാടിന്റെ മക്കള്‍

0

കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്‌നം നിറവേറ്റി റാംപില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി. ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ തരംഗമായത് ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരുടെ ചുവടുവയ്പ്പായിരുന്നു. ലുലു ഫാഷന്‍ വീക്ക് 2025ന്റെ ഉദ്ഘാടന വേദിയിലാണ് അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള കൗമാരക്കാര്‍ ചുവടുവച്ചത്. സൃഷ്ടി വാക്-ടു-റിമമ്പര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവച്ച് കൗമാരങ്ങള്‍ എത്തിയപ്പോള്‍ സദസും കയ്യടിച്ച് സ്വീകരിച്ചു. കേരളം ഇതുവരെ കണ്ട ഫാഷന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഏറ്റവും ചേര്‍ത്ത് നിര്‍ത്തപ്പെടുന്ന ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരെ ഫാഷന്‍ റാംപിലേക്ക് എത്തിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായപ്പോള്‍ ഇരട്ടി ആവേശം. ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരോടൊപ്പം എം.പിയും ഫാഷന്‍ റാംപില്‍ ചുവടുവച്ചു. സ്‌റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ലുലുവില്‍ നിന്നുള്ള പ്രതിനിധികള്‍ അടിമാലി ഊരിലെത്തി കാണുകയും ഫാഷന്‍ വീക്കിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് ഊരിന്റെ മക്കള്‍ ലുലു ഫാഷന്‍ റാംപിലേക്ക് എത്തുന്നത്. അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പം ഊരിന്റെ മക്കളും ചുവടുവച്ചത് ചരിത്രമായി മാറി. റാംപിലേക്ക് കളിചിരികളോടെ ചുവടുവച്ച രണ്ട് വയസുകാരി മിടുക്കിയും സദസിന്റെ പ്രശംസ പിടിച്ചുപറ്റി. ട്രൈബൽ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാൻ ലുലു സ്വീകരിച്ച നടപടി പ്രശംസനീയാർഹമാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.

സമൂഹത്തിന്റെ ഏറ്റവും വെല്ലുവിളി നേരിടുന്ന വിഭാഗത്തെ പരിഗണിക്കുകയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ പ്രചോദനം നല്‍കുക എന്ന സന്ദേശത്തോടെയാണ് ലുലു ഫാഷന്‍ വീക്ക് ഏറ്റവും പുതിയ എഡിഷന് വ്യത്യസ്തത സമ്മാനിച്ചത്. സൃഷ്ടി വാക്-ടു-റിമമ്പര്‍ തീമിനായി ഇവരെ കൊച്ചിയില്‍ എത്തിച്ച് വിദഗ്ധ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഫാഷന്‍ ഷോയും റാംപ് വാക്ക് അടക്കമുള്ള പരിശീലനവും രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് സംഘത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും റാംപിലെത്തിയത്. ലുലു ഫാഷനില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുത്താണ് കൗമാരക്കാര്‍ ഫാഷന്‍ വേദിയില്‍ തിളങ്ങിയത്. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി ലുലു ഫാഷന്‍ വീക്കിന്റെ ഭാഗമായ അടിമാലിയിലെ കൗമാരക്കാര്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു.
ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണന്,‍ കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം
കുട്ടികള്‍ക്കും ഊര് മൂപ്പനും ഉപഹാരം സമ്മാനിച്ചു. ഷോ ഡയറക്ടർ
ഡാലു കൃഷ്ണദാസിനെ ചടങ്ങില്‍ അനുമോദിച്ചു.

വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്ക്കും. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഫാഷന്‍ ഷോ തുടങ്ങും. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്ന വേറിട്ട അവസരമാകും ലുലു ഫാഷന്‍ വീക്ക് സമ്മാനിക്കുക. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഫാഷന്‍ അവാര്‍ഡുകളും അരങ്ങേറും. ഷോ ഡയക്ടറും സ്റ്റൈലിസ്റ്റുമായ ഷയ് ലോബോ ആണ് ലുലു ഫാഷന്‍ ഷോ ഡയറക്ടര്‍. മെയ് 11 ഞായറാഴ്ച ഫാഷന്‍ വീക്ക് സമാപിക്കും.

Hibi Eden at lulu fashion

“സാഹസം” ഫസ്റ്റ് ലുക്ക് ആൻഡ് മോഷൻ പോസ്റ്റർ പുറത്ത്

0

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിന്റെ ഫസ്റ്റ് ലുക്ക് ആൻഡ് മോഷൻ പോസ്റ്റർ പുറത്ത് . ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇൻഫോ പാർക്കിൽ മെയ് എട്ടിന് നടന്ന തരംഗ് സീസൺ 3 യിൽ വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ എന്നിവ പുറത്ത് വിട്ടത്. നരെയ്ൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചടങ്ങിൽ നരെയ്ൻ , റംസാൻ, ജീവ, ഗൗരി, ജയശ്രീ, ശബരീഷ് വർമ്മ എന്നിവർ പങ്കെടുത്തു.

തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, പിആർഒ- ശബരി.

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണാർത്ഥം ഒരുക്കിയ മ്യൂസിക്കൽ ആൽബം പ്രണാമം പ്രകാശിതമായി

0

സൂര്യാംശു ക്രിയേഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം” എന്ന മ്യൂസിക്കൽ ആൽബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ഭാരതീയ ചിത്രകലയുടെ കുലഗുരുവും വിശ്വോത്തര കലാകാരനുമായ രാജാ രവിവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി, മണ്മറഞ്ഞു പോയ ആ മഹാ പ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് മായാ കെ വർമ്മ എഴുതിയ വരികൾക്ക് സംഗീതജ്ഞൻ കിളിമാനൂർ രാമവർമ്മ തമ്പുരാൻ സംഗീതം നൽകി ആലപിച്ചിരിക്കുന്നു. ആ മഹാനായ കലാകാരന്റെ ജീവിത നിമിഷങ്ങളെ മിഴിവാർന്ന ക്യാൻവാസിലേക്കെന്നപോലെ ഒപ്പിയെടുത്തിരിക്കുന്നു ഛായാ ഗ്രാഹകൻ അയ്യപ്പൻ. സപ്ത വർണ്ണങ്ങൾ ചാലിച്ചെഴുതിയ ഒരു മനോഹര ചിത്രം പോലെ പ്രേക്ഷക മനസ്സിലേക്ക് കയറിക്കൂടുന്ന ഈ സംഗീത ശിൽപ്പത്തിൻ്റെ ആദ്യ പ്രദർശനം രാജാ രവിവർമ്മയുടെ 177-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂർ കൊട്ടാരത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വച്ചു നടന്നു.

ഈ ദൃശ്യ കാവ്യത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാൻ, മായാ കെ വർമ്മ, വി കെ കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും കൂടാതെ, ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന മഹാനായ ചിത്രകാരൻ്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിൻ്റെ പിൻ തലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ്മ തമ്പുരാൻ്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചരിത്ര പ്രസിദ്ധമായ കിളിമാനൂർ കൊട്ടാരത്തിൻ്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശിൽപ്പത്തെ ആസ്വാദ്യമായ ഒരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.

ബാനർ- സൂര്യാംശു ക്രിയേഷൻസ്, നിർമ്മാണം- വി കെ കൃഷ്ണകുമാർ, സംവിധാനം – എസ് എൻ ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിംഗ് – അയ്യപ്പൻ എൻ, ഗാനരചന – മായ കെ വർമ്മ, സംഗീതം, ആലാപനം – രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിംഗ്,മാസ്റ്ററിംഗ് – രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ് എൻ ശ്രീപ്രകാശ്, ലിജിൻ സി ബാബു, വിപിൻ വിജയകുമാർ, ചമയം – സിനിലാൽ, വിഷ്ണു, പ്രീതി, കീബോർഡ് & റിഥം – രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ, ബേയ്സ് ഗിറ്റാർ – സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ – പ്രജിത്ത്, സ്റ്റിൽസ് – അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ് – എ സി എ ഫിലിംസ്, അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ – രാഹുൽ കൃഷ്ണ, എ ഐ – യുഹബ് ഇസ്മയിൽ, വി എഫ് എക്സ്- ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ- പ്രവീൺ ആറ്റിങ്ങൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ

അബ്ദുൾ റൗഫ് അസ്ഹർ, ഐസി-814 തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാൻ , ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപെട്ടതായി റിപോർട്ടുകൾ

0

ന്യൂഡൽഹി, 2025 മെയ് 8 – ജെയ്ഷെ മുഹമ്മദ് (ജെഇഎം) ഭീകര സംഘടനയുടെ പ്രധാന നേതാവും 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ( ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐസി-814 ) മുഖ്യ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസ്ഹർ 2025 മെയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സുരക്ഷാ സേനയുടെ കൃത്യമായ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപോർട്ടുകൾ . മസൂദ് അസ്ഹറിന്റെ സഹോദരനായ റൗഫിന്റെ വധം ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ഭീകര ശൃംഖലകൾക്ക് കനത്ത തിരിച്ചടിയാണ്.

ഓപ്പറേഷൻ സിന്ദൂർ, 2025 ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പ്രതികാരമായി ആരംഭിച്ചതാണ്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് 24 മിസൈൽ ആക്രമണങ്ങൾ നടത്തിയ ഈ ഓപ്പറേഷനിൽ ജെഇഎമ്മിന്റെ ബഹവൽപൂർ ആസ്ഥാനവും ലഷ്കർ-ഇ-തൊയ്ബയുടെ മുറിദ്കെ താവളവും ഉൾപ്പെട്ടു. മുറിദ്കെയിലോ ബഹവൽപൂരിലോ നടന്ന ആക്രമണത്തിലാണ് റൗഫ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.