രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിനു നൽകാൻ ധാരണ.ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കൾ പ്രഖ്യാപനം നടത്തിയത്.തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. സീറ്റ് കൈമാറാന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്‍കി.ഇതിനെതിരെ ആറ് യുവ എം.എല്‍.എമാർ രാഹുല്‍ ഗാന്ധിക്ക് ഇതിനെതിരെ പരാതി അയച്ചു.കോണ്‍ഗ്രസിനെ തകര്‍ത്ത് മുന്നണിയെ ശക്തിപ്പെടുത്താനാവില്ലെന്ന് വിഎം സുധീരനും തുറന്നടിച്ചു.