നെഹ്റു ഗ്രൂപ്പിന് വേണ്ടി ചർച്ച നടത്താൻ എത്തിഎന്നാരോപിച്ചു കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇടിമുറിയില്‍ മര്‍ദ്ദിക്കപ്പെട്ട പരാതിക്കാരനായ വിദ്യാര്‍ത്ഥി ഷജീര്‍ ഷൌക്കത്തലിയുമായി ആണ് ചര്‍ച്ച നടത്തിയത് . കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണകുമാറും ചർച്ചയിൽ പങ്കെടുതിരുന്നു .പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു താൻ എത്തിയത് തന്റെ ബന്ധുവിന്റെ വീട്ടിലാണെന്നും ഒത്തുതീർപ്പുചർച്ചക്കു തന്നെയാണ് എത്തിയതെന്നും .പരാതിക്കാരനും പ്രതിയും ഒത്തുതീർപ്പിനായി തന്നെ സമീപിച്ചിരുന്നെനും അതുകൊണ്ട് ഒരു വ്യെക്തി എന്ന നിലയിലാണ് ഒത്തുതീർപ്പിനെത്തിയതെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു .
കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു
Related Post
-
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടപ്പെട്ടു; അപകടമില്ല
പട്ന: അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രം നഷ്ടമായി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഹെലികോപറ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍…
-
അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ഈ സൈബര്‍ കുഞ്ഞ് എന്തൊക്കെയാണ് പറയുന്നേ; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പത്മജ
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാല്‍. അമ്മയുടെ പ്രായമുള്ള സ്ത്രീകളെ കുറിച്ച് ഈ…
-
മമതയ്ക്ക് അത് കഷ്ടകാലം; ഹെലികോപ്റ്ററിൽ കയറുമ്പോൾ കാല്ഡ വഴുതി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഹെലികോപ്റ്ററിൽ നിന്ന് വീണ് പരിക്ക്. ഹെലികോപ്റ്ററിലേക്ക് കയറുമ്പോളാണ് അപകടം സംഭവിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥന്…